തേങ്ങ വീണു കേടാവാതിരിക്കാന്‍
കാറൊരു പ്ളാവിന്‍ ചോട്ടിലേക്കിട്ടു,
ചക്കവീണു തകരാതിരിക്കാന്‍
മാവിന്‍ ചോട്ടിലേക്കും നിരക്കിയിട്ടു.
പിന്നെയും ശങ്ക തീരാത്ത മനസ്സ്
അതെടുത്ത് തലയില്‍ വെക്കാനും പറഞ്ഞു
ഇല്ല...
ശങ്കയില്ലാതെല്ലാകൊല്ലവുമെത്തൂമാ
മഹേശന്‍റെ കണ്ണിലെ കരടാകുന്ന തെങ്ങിനെ ഞാന്‍....?